അങ്ങനെ
അവസാനം പ്രോ-വൈസ്-ചാൻസിലറുടെ മേലങ്കി അഴിഞ്ഞുവീണ് ഞാൻ തിരുവനന്തപുരത്ത്
തിരിച്ചെത്തി. എല്ലാം അഴിച്ചുവച്ച് മടങ്ങാൻ ഒരു മൂന്നുവർഷം മുന്നേ
ഞാനാഗ്രഹിച്ചതാണ്. പക്ഷേ ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യം അവന്റെ നിയ
ന്ത്രണത്തിലല്ലോ. ഞാൻ ഒരു നിയോഗത്തിന്റെ കൈകാര്യക്കാരൻ മാത്രം.
ഇനി, പഴയതുപോലെ, വായന, എഴുത്ത്, സാംസ്ക്കാരികപ്രവർത്തനം.......
No comments:
Post a Comment